ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തില്‍ പരാമര്‍ശിച്ചത് നോട്ടപ്പിശകാണെന്നും തെറ്റുതിരുത്തി പ്രബന്ധം ഒന്നുകൂടെ അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചു.
യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് മിനിമം മൂന്നുവര്‍ഷമാണ് കാലാവധി. ആറുവര്‍ഷമായി ചിന്ത പദവിയില്‍ തുടരുകയാണ്. യുവജന കമ്മീഷന്‍ ആക്ട് അനുസരിച്ച് ഒരാള്‍ക്ക് പരമാവധി രണ്ടുതവണയാണ് പദവിയില്‍ തുടരാന്‍ അനുമതിയുളളത്
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെയും ആ രാഷ്ട്രീയ പാര്‍ട്ടിയുടെയും സംസ്‌കാരത്തെ സൂചിപ്പിക്കുന്നതാണെന്നും സ്ത്രീത്വത്തെ അപമാനിക്കുംവിധം അധിക്ഷേപകരമായ പ്രസ്താവന നടത്തിയ കെ സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു
സമകാലിക സ്ത്രീമുന്നേറ്റത്തിന് സഹായകമാവുമെന്ന് അശോകന്‍ ചരുവില്‍ പറഞ്ഞു. കുത്തകകൾ നടത്തുന്ന മാധ്യമങ്ങളുടെ വിമർശനം കമ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ച് പുതിയ കാര്യമല്ല
സീസണ്‍ സമയത്ത് ദിവസവാടക 8500 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്താ ജെറോമിന്റെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടിവരും.
ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് പ്രബന്ധം റദ്ദാക്കണമെന്ന് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴയും പ്രതികരിച്ചിരുന്നു. 'ചങ്ങമ്പുഴയുടെ കൃതി വൈലോപ്പിളളിയുടെ പേരില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തില്‍ ഗൈഡിനുള്‍പ്പെടെ വലിയ പിഴവാണ് സംഭവിച്ചത്.
യഥാർത്ഥത്തിൽ പുരോഗമന കേരളത്തെ ഞെട്ടിക്കുകയും വ്യാപകമായി ചർച്ചയായി ഉയർന്നു വരേണ്ടിയിരുന്നതുമായ യുവജനക്ഷേമ യുവജനകാര്യ സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ച് എന്തുകൊണ്ട് ഒരു വിവാദം രൂപപ്പെട്ടില്ല!?